Thursday, June 19, 2014

കത്തോലിക്ക സഭയിൽ പുരോഹിതർ എന്തിന്?



കത്തോലിക്ക സഭയി പുരോഹിത എന്തിന്?
                                                            ചാക്കോ കളരിക്ക
പുരോഹിതക്കെതിരായിട്ട് വ്യക്തിപരമായി എനിക്കൊന്നുമില്ല. യാഥാത്ഥത്തി ഒരു സന്ന്യാസ പുരോഹിതനാകാവേണ്ടി പഠിക്കുകയും പരിശ്രമിക്കുകയും ചെയ്ത ഒരാളാണ് ഞാ. എന്റെ സ്വന്തം സഹോദര സി. എം. . സഭയിലെ ഒരു പുരോഹിതനായിരുന്നു. ഫാദ മാതു കളരിക്ക. അദ്ദേഹം മരിച്ചുപോയി. കളരിക്ക കുടുംബത്തിലെ വൈദീക പല സ്ഥലങ്ങളി ഇന്ന് സേവനം ചെയ്യുന്നുണ്ട്. എൻറ്റെ സ്നേഹവലയത്തിലെ നല്ലൊരുപങ്കും പുരോഹിതരാണ്. നൂറികൂടുത വൈദീകരും പല മെത്രാന്മാരും വലിയ മെത്രാപ്പോലീത്ത കാഡിന പടിയറയുമെല്ലാം എൻറ്റെ ഭവനത്തിവന്ന് സ്നേഹ വിരുന്നുകളി പങ്കെടുത്തിട്ടുണ്ട്. ധാരാളം പുരോഹിതരെ ഞാ സ്നേഹിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ട്. എൻറ്റെ നൊവിഷ്യേറ്റു ഗുരു ഫാദ ബെഞ്ചമി  സി. എം. . യും ഫാദ ഔറെലിയൂസ് സി. എം. . യും എൻറ്റെ ഇടവക ഉരുളികുന്നം പള്ളി വികാരിയായിരുന്ന ഫാദ ജോസഫ് കുന്നപ്പള്ളിയുമെല്ലാം വളരെ പുണ്യപ്പെട്ട മനുഷ്യരായിരുന്നു. അവരെല്ലാം ത്താവി നിദ്ര പ്രാപിച്ചു. എന്റ്റെ സുഹൃത്തുക്കളായ പുരോഹിതരി ചില വശീകരണ സാമത്ഥ്യമുള്ള വിശിഷ്ട വ്യക്തികളാണ്.
അപ്പോ പുരോഹിതരെ ബഹുമാനപൂവ്വം കാണുന്ന ഞാ എന്തുകൊണ്ട് 'കത്തോലിക്ക സഭയി പുരോഹിത എന്തിന്?' എന്ന ചോദ്യവുമായി വന്നിരിക്കുന്നു? ഇത് എന്റ്റെ വ്യക്തിപരമായ ഒരു പ്രശ്നമല്ല; മറിച്ച്, ചരിത്രപരമായ ഒരു ചോദ്യമാണ്. അതാണ് അതിനുള്ള ഉത്തരം.
പുരോഹിതരില്ലാതിരിന്ന, പൌരോഹിത്യത്തെ മുച്ചൂടും  എതിത്തിരുന്ന ഒരു കൂട്ടായ്മയിൽ പൌരോഹിത്യം എങ്ങനെ കയറിപ്പറ്റി? പുരോഹിതരില്ലാതിരുന്ന ആദിസഭക്കുശേഷം പുരോഹിതരുടെ ആവശ്യം എങ്ങനെ ഉണ്ടായി? പുരോഹിതരുടെ കടന്നുകൂട ഇല്ലാതിരിക്കുകയായിരുന്നില്ലെ  ഭേദം? അപ്പോസ്തല പിഗാമികളും പരിശുദ്ധ കുബ്ബാനയും മനുഷ്യകുലത്തിറ്റെ വിണ്ടെടുപ്പിന് ദൈവപുത്രൻ സ്വയം യാഗം ചെയ്യുകയും യാഗത്തിറ്റെ അടയാളമായി പരിശുദ്ധ കുബ്ബാന സ്ഥാപിക്കുകയും മറ്റും പൌരോഹിത്യത്തിറ്റെ  അഭാവത്തി വിശ്വാസ പ്രമാണങ്ങളായി പരിണമിക്കുമായിരുന്നോ?
പൌരോഹിത്യം സംശയാസ്പദവും ദുബലവുമായ ചുവടുകളിലാണ് നിലകൊള്ളുന്നത്. അതുകൊണ്ട് മേല്പ്പറഞ്ഞ ചോദ്യങ്ങക്ക് പ്രസക്തിയുണ്ട്. ക്രൈസ്തവസഭയുടെ അടിസ്ഥാനവും ബലഹീനമാണന്നു ഇതുകൊണ്ട് ത്ഥമാക്കുന്നില്ല; ബലഹീനമായിരിക്കാം. ആദിസഭയി ക്രിസ്തുപഠനങ്ങ പൌരോഹിത്യാഭാവത്തി നിലനിന്നു വളന്നു. എങ്കി ഇന്നും പുരോഹിതരില്ലാതെ ക്രിസ്തുസന്ദേശത്തിനു നിലനില്ക്കാ സാധിക്കും. സഭയി പുരോഹിത ക്രമാതീതമായി കുറയുന്നതിനെ വിവാഹിത പൌരോഹിത്യവും സ്ത്രീ പൌരോഹിത്യവും സ്ഥാപിച്ചുകൊണ്ട് നികത്താനാകുമെന്ന് ചിന്തിക്കുന്നവരുണ്ട്. എന്നാ യഥാത്ഥത്തി പുരോഹിത ഇല്ലാതിരിക്കുന്നതല്ലേ ഉചിതം? പുരോഹിതരില്ലാത്ത ഒരു ക്രിസ്തുമതത്തെ നമുക്ക് സങ്കല്പ്പിക്കാ പ്രയാസമുണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. പുതിയനിയമം മുഴുവ ശ്രദ്ധാപൂവ്വം വായിച്ചാ പുരോഹിതനായ ഒരു വ്യക്തിയെപ്പറ്റി (യഹൂദ പുരോഹിതരൊഴിച്ച്) പരാമശ്യമില്ലന്ന് നമുക്ക് മനസ്സിലാകും. പൌലോസിറ്റെ എബ്രായർക്കുള്ള കത്തി ഒരു പുരോഹിത വ്യക്തിയെപ്പറ്റി പരാമാശിക്കുന്നുണ്ട് (എബ്രാ. 5: 6). അത് യേശുവാണ്. എന്നാ കത്തിറ്റെ അടിസ്ഥാനത്തി ചിന്തിച്ചാ യേശുവിറ്റെ പൌരോഹിത്യ സ്ഥാനത്തിന് പിന്തുടച്ചാവകാശികളായി ആരുമില്ല. അപ്പോ ചില പ്രൊട്ടസ്റ്ററ്റ് കൂട്ടായ്മയിലെ അംഗങ്ങ പൌരോഹിത്യാഭാവത്തിലും നല്ല ക്രിസ്ത്യാനികളായി ജീവിക്കുന്നതി അത്ഭുതപ്പെടാനില്ല. എന്റ്റെ ചെറുപ്പകാലത്ത് കത്തോലിക്ക സഭയിലെ പുരോഹിത മറ്റ് ക്രിസ്തീയ സഭകളെയും മതങ്ങളെയും അക്ഷേപിച്ചു സംസാരിക്കുന്നത് ഞാ കേട്ടിട്ടുണ്ട്. കത്തോലിക്കരുടെ ഇടയി യാക്കോബായക്കാരുടെ കുർബ്ബാനയെയും വിവാഹിതരായ പുരോഹിതരെയും പുശ്ചിച്ചു സംസാരിക്കുക സാധാരണമായിരുന്നു. റോമ പൌരോഹിത്യവും അവരുടെ കൂദാശകളുമില്ലതെ കത്തോലിക്ക സഭയില്ല എന്നതാണ് അതി ഒളിച്ചി (ഞ്ഞി) രിക്കുന്ന കാര്യം. റോമ സഭയാണ് യഥാത്ഥ സഭ! ലെയോ 13 മാ പാപ്പ ആംഗ്ലിക്ക പട്ടങ്ങ അസാധു ആണന്ന് പ്രഖ്യാപിച്ചിട്ടുണ്ട് (Apostolicae  Curae, 1896). ജോണ് പോ രണ്ടാമ പാപ്പ വീണ്ടും  അത് സ്ഥിതീകരിച്ചിട്ടുണ്ട് (motu proprio, 1998). യാക്കോബായ, മാത്തോമ്മ, പ്രൊട്ടസ്റ്ററ്റ് പുരോഹിതരെ യഥാത്ഥ പുരോഹിതരായി കത്തോലിക്ക സഭ കണക്കാക്കുന്നില്ല. പത്രോസിറ്റെ പിഗാമിയായ പോപ്പിനാ നിയമിതരായ മെത്രന്മാ അവക്ക് പട്ടം നല്കിയിട്ടില്ലന്നുള്ളതാണ് അതിനു കാരണം. അതിനാ പുരോഹിതരുടെ കൂദാശക യഥാർത്ഥ കൂദാശകളല്ല. അപ്പോ കത്തോലിക്ക പുരോഹിതരൊഴിച്ചുള്ള എല്ലാ പുരോഹിതരെയും ഒറ്റയടിക്ക് അസാധു ആക്കിയിരിക്കയാണ്. പത്രോസ് ഒരു സഭയുടെയും മത്രാനായിരുന്നിട്ടില്ല, പ്രത്യേകിച്ച് റോമാ രൂപതയുടെ. പത്രോസ് മെത്രാനായിരുന്നു എന്നതിന് ചരിത്രപരമായ യാതൊരു തെളിവുകളും ഇല്ല. കാരണം ഒന്നാം നൂറ്റാണ്ടി റോമി ഒരു രൂപത ഉണ്ടായിരുന്നില്ല. അപ്പോ മറ്റു സഭകളിലെ പുരോഹിതരെ അസാധു ആക്കുന്നതി ത്ഥമില്ല . ഇനി കത്തോലിക്കേതര പുരോഹിതരെ അസാധുവാക്കിയാലും മറ്റ് ക്രിസ്തീയ സഭകളിലെ യേശു അനുയായികളെ എങ്ങനെ അസാധുവാക്കാ കഴിയും?
ധാരാളം പുരോഹിത പൌരോഹിത്യ സ്ഥാനത്തിന് ഹരാണ് . എങ്കിലും വിശുദ്ധ ഗ്രന്ഥത്തിലെ യേശു അന്നത്തെ പുരോഹിതവഗത്തെ ഒന്നടങ്കം വിമശിച്ചു.
കത്തോലിക്ക പുരോഹിത സധാരണക്കാരിനിന്നും വേറിട്ട് നിക്കുന്നവരാണ്. അവക്ക് അപ്പത്തെയും വീഞ്ഞിനെയും ദിവ്യബലി എന്ന കൂദാശവഴി ക്രിസ്തുവിറ്റെ ശരീരവും രക്തവുമായി രൂപന്തരപ്പെടുത്താ  അധികാരമുള്ളവരാണ്. മദ്ധ്യകാലയുഗങ്ങളി  കൂദാശാശക്തിയാലാണ് സഭയെ കെട്ടിപ്പടുത്തത്. അപ്പോ സഭയുടെ അവകാശവാദത്തിറ്റെ നിലനില്പിനെയോ വീഴ്ചയെയോ ആശ്രയിച്ചാണ് പൌരോഹിത്യത്തിറ്റെ നിലനില്പും വീഴ്ചയും. അതിനാ പൌരോഹിത്യത്തെ വികാരാതീതമായും സമഗ്രമായും ചരിത്രപരമായും പഠിക്കേണ്ടാതുണ്ട്.  സംവാദത്തിനിന്ന് ഉരിത്തിരിയുന്ന നിഗമനത്തെ ആശ്രയിച്ചായിരിക്കും പൌരോഹിത്യത്തിറ്റെ ഭാവി.
യേശുപ്രസ്ഥാനത്തിറ്റെ കാത്ത യേശുവിനെ മ്മിച്ചുകൊണ്ടുള്ള കൂട്ടായ്മാമേശയാചരണമായിരുന്നു. അന്ന് പുതിയനിയമപുസ്തകംപോലും ഇല്ലായിരുന്നു. ഒന്നാം നൂറ്റാണ്ടിലെ  ത്താവിറ്റെ മേശയാചരണത്തി  ഭക്ഷണം വിശുദ്ധീകരിച്ച് (consecration) ത്താവിറ്റെ രീരമാക്കുന്ന  പ്രവത്തി ഇല്ലായിരുന്നു. വീടുകളിലെ മേശയാചരണം സഭാകൂട്ടായ്മയുടെ ഒരു അടയാളം മാത്രമായിരുന്നു. യേശുവിറ്റെ തലമുറയി അപ്പോസ്തലന്മാ അഥവാ സന്ദേശവാഹക ആയിരുന്നു ഉണ്ടായിരുന്നത്. അവ സഭയിലെ ഔദ്ധ്യോഗിക സ്ഥാനപതികളായിരുന്നു. കുടുംബകൂട്ടായ്മകളി  അവ പങ്കെടുത്തിരുന്നു. ആദിസഭയി 12 യേശുശിഷ്യരെ കൂടാതെ അനേകം അപ്പോസ്തലന്മാ ഉണ്ടായിരുന്നു.വിശുദ്ധഗ്രന്ഥത്തി  ക്രിസ്ത്യാനികളെ നമുക്ക് കാണാ സാധിക്കയില്ല. യേശു അനുയായികളായിരുന്നു (followers of Jesus) അന്നുണ്ടായിരുന്നത്. അവരെയാണ് സാധാരണയായി അന്ന് യേശുശിഷ്യ എന്ന് വിളിച്ചിരുന്നത്.  ശിഷ്യന്മാ യേശുവിനെ അവരുടെ ഗുരുവായിട്ടാണ് കണ്ടിരുന്നത്. യേശു ലോകത്തുനിന്നു പോകുന്നതിനു മുപ് റ്റെ ശിഷ്യന്മാരുടെ ഇടയി ഒരു അധികാരശ്രേണി (hierarchy) സൃഷ്ടിച്ചില്ല. പകരം റ്റെ ശിഷ്യന്മാരുടെമേ പരിശുദ്ധാരൂപിയെ അയക്കുകയാണ് ചെയ്തത്. അതുവഴി യേശുശിഷ്യക്ക് പല ദാനങ്ങളും ലഭിക്കുകയുണ്ടായി. വരദാനം ലഭിച്ചവരുടെ പലവിധ ചുമതലകളെപ്പറ്റി പൌലോസ് അപ്പോസ്തല കൊറിന്തോസുകാക്കെഴുതിയ ഒന്നാം ലേഖനത്തി വളരെ വിശദമായി വിവരിച്ചിട്ടുണ്ട് (1 കോറി. 12: 4-11, 27-31). അതി 16  വിവിധ വരങ്ങ  നാം കാണുന്നുണ്ടെങ്കിലും 'പുരോഹിത' എന്ന പദം കാണുന്നില്ല. അന്നൊക്കെ മൂപ്പ, മേലന്വേഷക, ശുശ്രൂഷി  എന്നൊക്കെയായിരുന്നു കുടുംബ കൂട്ടായ്മയിലെ ലീഡറന്മാരെ അധിസംബോധന ചെയ്തിരുന്നത്. പത്രോസ് തന്നെത്തന്നെ കൂട്ടുമൂപ്പ എന്നാണ് വിളിച്ചിരുന്നത് (1 പത്രോ. 5: 1). ഒരു ശിഷ്യ മറ്റു ശിഷ്യന്മാരെക്കാ മുന്തിയവനാണന്ന് കരുതരുത് എന്ന് യേശു അവക്ക് താക്കീതു നല്കിയിട്ടുണ്ട് (മാക്കോ. 9: 33-37: മത്താ. 2: 5-12).
രണ്ടാം നൂറ്റാണ്ടിറ്റെ പകുതിയോടെയാണ് മൂപ്പന്മാരെയും മേലന്വേഷകരെയും ശുശ്രുഷകരെയും യേശു സമൂഹത്തി വേതിരിച്ചു  കാണാ ആരംഭിച്ചത്. അവ സേവക എന്ന നിലയിനിന്നും യജമാനന്മാരുടെ പദവിയിലേക്ക് അകലാ തുടങ്ങി.അതേ കാലയിളവി യഹൂദ പൌരൊഹിത്യത്തിൻറ്റെ മോഡലിലുള്ള  ഒരു  പൌരൊഹിത്യം സഭയി കിളിരാ ആരംഭിച്ചു. അതിറ്റെ  ഫലമായി പൌരൊഹിത്യ സംവിധാനത്തിനനുരൂപമായി മതപരമായ ആചാരാനുഷ്ഠനങ്ങക്ക് തുടക്കം കുറിച്ചു. പുരോഹിതക്ക് പട്ടം നല്കി സഭയിലെ ഉദ്ധ്യോഗസ്ഥരാക്കി. യേശു പഠനങ്ങക്ക് വിപരീതമായി കുടുംബകൂട്ടായ്മയി നിന്നും വലിയ കെട്ടിടമുള്ള പള്ളികൂട്ടായ്മയിലേക്ക് സഭ വ്യതിചലിച്ചു പോയി. അത്തരം പള്ളികളി യഹൂദരുടെയും വിഗ്രഹാരാധകരുടെയും (pagans) ആരാധന രീതിയിലുള്ള കർമങ്ങൾപുരോഹിത നേതൃത്വത്തി ആരംഭിച്ചുതുടങ്ങി. പോരോഹിതക്ക് ആരാധന സമയത്ത് വിലപ്പെട്ട പ്രത്യേക അങ്കികളും കൂടാതെ പ്രാത്ഥനയ്ക്ക് പ്രതേക ഭാഷയും ഉപയോഗിച്ചുതുടങ്ങി. 12 അപ്പോസ്തലരുടെ കാലത്തുപോലും ഇത്തരം യഹൂദ/വിഗ്രഹാരാധന ശൈലിക  യേശുസമൂഹത്തി നുഴഞ്ഞു കയറാ പരിശ്രമിച്ചിട്ടുണ്ട്. എന്നാ സഭയി പൌരോഹിത്യം സ്ഥാപിക്കപ്പെട്ടതോടെ പുരോഹിത യേശുവിറ്റെ ലളിതമായ ദൈവരാജ്ജ്യ പ്രഘോഷണത്തെ വെറും അനുഷ്ഠനങ്ങളാക്കി ദുഷിപ്പിച്ചുകളഞ്ഞു. അന്തിക്രിസ്തുമാ പുരോഹിതവേഷത്തി സഭയി കയറിക്കൂടിയതാണ് അതിനു കാരണം. യഹൂദരും വിഗ്രഹാരാധകരും പുരോഹിത വഴി മാത്രമാണ് യാഗം നടത്തിയിരുന്നത്. എന്നാ യേശു റ്റെ ഏക യാഗത്താ മനുഷ കുലത്തെ എന്നന്നേയ്ക്കുമായി വീണ്ടെടുത്തു. യേശുവിറ്റെ അനുയായിക സ്വയം പരിത്യാഗമാകുന്ന യാഗതിലൂടെ യേശുവുമായുള്ള കൂറ് പ്രകടമാക്കുന്നു. അവിടെ യേശുവിനും യേശുവിറ്റെ അനുയായികക്കുമിടെ ഒരു പുരോഹിത മദ്യസ്ഥറ്റെ  ആവശ്യമില്ല.
അപ്പോ ആദ്യനൂറ്റാണ്ടുകളി പുരൊഹിതരോ അവരുടെ സേവനമോ സഭയി ഉണ്ടായിരുന്നില്ല. കുടുംബകൂട്ടായ്മയിലെ സ്നേഹവിരുന്ന് യേശുവിറ്റെ അന്ത്യഅത്താഴതിറ്റെ പുന ആവിഷ്ക്കാരമോ അപ്പത്തെയും വീഞ്ഞിനെയും വിശുദ്ധീകരിക്കുന്ന ദിവ്യബലിയോ ആയിരുന്നില്ല. യേശു കല്പ്പിച്ചപോലെ സമൂഹം സ്നേഹവിരുന്ന് (agape) ആഘോഷിച്ചിരുന്നു. ഇന്ന് പുരോഹിത അവകാശപ്പെടുന്നതൊന്നും ആദിസഭയി ഉണ്ടായിരുന്നില്ല. പുരോഹിതരോ ആരാധനാലയങ്ങളോ ത്താരയോ ഒന്നുമില്ലായിരുന്ന യേശുപ്രസ്ഥാനം (Jesus movement) ഒരു മതമായിപ്പോലും കരുതാ സാധിക്കയില്ല. യേശുവിനെ രക്ഷകനും നാഥനുമായി സ്വജീവിതത്തി അംഗീകരിച്ചുകൊണ്ടുള്ള ഒരു ജീവിതരീതി യേശുശിഷ്യ സ്വീകരിച്ചെന്നുമാത്രം.
'കത്തോലിക്ക സഭയി പുരോഹിത എന്തിന്?' എന്ന വിഷയത്തിലെ റ്റെ നിഗമനം ഇതാണ്: ഒരു ദൈവമുണ്ട്; യേശു ഒരു പ്രവാചകനാണ്. യേശുവിനെ അംഗീകരിക്കുന്ന ജനലക്ഷങ്ങലിലൊരാളാണ് ഞാ. യേശുവിറ്റെ അനുയായി ആകാ ശ്രമിക്കുന്ന എനിക്ക് ഒരു താങ്ങ് വേണം; മാഗനിദേശം വേണം. അതിന് യേശുവിനെപ്പറ്റി പഠിപ്പിക്കുന്ന, പ്രസംഗിക്കുന്ന, മ്മിപ്പിക്കുന്ന, സ്വജീവിതത്തി അഭ്യസിക്കുന്ന നല്ല ഒരു വ്യക്തി ആവശ്യമാണ്. അയാളെ വേണമെങ്കി പുരോഹിതാ എന്ന് വിളിക്കാം.
നാം എല്ലാവരെയുംപോലെ പുരോഹിതരും അപൂണ്ണരാണ്. അവരുടെ ആഡംബരജീവിതവും കയ്യടക്കിവച്ചിരിക്കുന്ന അധികാരകുത്തകയും സാധാരണ വിശ്വാസിയെ ഇകഴ്ത്തി കാണുന്നതും ദരിദ്രരോടുള്ള നിഷേധ മനോഭാവവുമൊക്കെയാണ് അവരുടെ നിലനില്പ്പിനെ കുഴപ്പത്തിലാക്കുന്നതും നിന്ദിതരാകുന്നതും ചോദ്യം ചെയ്യപ്പെടുന്നതുമെല്ലാം.
പെസഹ വ്യാഴാഴ്ചത്തെ അന്ത്യഅത്താഴത്തിവച്ചാണ് ത്താവ് പരിശുദ്ധ കുബ്ബാനയും പൌരോഹിത്യവും സ്ഥാപിച്ചതെന്ന് ഒരു വൈദിക പ്രസംഗിക്കുന്നത് കേട്ടു. പിന്നീടൊരിക്ക ഒരു മെത്രാനുമായി ഒരു പ്രസംഗവേദി എനിക്ക് പങ്കിടെണ്ടിവന്നു. രണ്ടാം നൂറ്റാണ്ടോടുകൂടിയാണ് ശുശ്രുഷാ പൌരോഹിത്യം (ministerial priesthood) സഭയി സ്ഥാപിതമായത് എന്ന് ഞാ റ്റെ പ്രസംഗത്തി പ്രസ്ഥാപിക്കുകയുണ്ടായി. പ്രസംഗപീഠത്തിലെ  ഉപസംഹാര പ്രസംഗകനായിരുന്ന മെത്രാ റ്റെ പ്രസ്താവന ശരിയല്ലന്നും അത് പന്തക്കുസ്തായിലാണന്നും എന്നെ തിരുത്തി അദ്ദേഹം പ്രസംഗിക്കുകയുണ്ടായി. പ്രബോധനാധികാരമുള്ള മേത്രാറ്റെ മുപി വിഷയത്തി ഞാനാരുമാല്ലല്ലോ. വൈദികറ്റെ അറിവിപ്രകാരം പെസഹ വ്യാഴാഴ്ച റ്റെ പഠനപ്രകാരം രണ്ടാം നൂറ്റാണ്ടോടെ മേത്രാറ്റെ പ്രബോധനത്തി പന്തക്കുസ്ത. മൂന്നും തെറ്റാകാം. അതല്ലെങ്കി മൂന്നി ഒന്നുമാത്രം ശരി. ഞാ വേദപണ്ഡിതനോ ചരിത്രപണ്ഡിതനോ ദൈവശാസ്ത്രജ്ഞനോ അല്ല. 'കത്തോലിക്ക സഭയി പുരോഹിത എന്തിന്?' ഒരു ക്കവിഷയമെങ്കി വേദപാരംഗതന്മാക്ക് ക്കിക്കാനായി നമുക്കത് വിട്ടുകൊടുക്കാം.

No comments:

Post a Comment